അശോകേട്ടന്റെ ആ ഇൻറർവ്യു ഞാൻ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് അത് അയച്ചുതന്നത്. നമ്മളെ ആരെങ്കിലും അനുകരിക്കുമ്പോള്‍ അത് അരോചകമായി തോന്നിയാൽ തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞ
മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായി ജനിച്ച ഹനീഫ സ്‌കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ സജീവമായിരുന്നു. പ്രീഡിഗ്രിയ്ക്കുശേഷം പോസ്റ്റ് ഓഫീസ് ജീവനക്കാരനായും ഹാർഡ് വെയർ കമ്പനിയുടെ സെയിൽസ് റെപ്രസന്റേറ്റീവായും പ്രവർത്തിച്ചു. ഒപ്പം
'ഇനിയൊരിക്കലും ഉമ്മന്‍ചാണ്ടി സാറിന്റെ ശബ്ദം അനുകരിക്കില്ല'- കോട്ടയം നസീര്‍
ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് തനിക്ക് വളരെയേറെ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തെപ്പോലൊരു ജനകീയ നേതാവിനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായേ കാണാന്‍ സാധിക്കുകയുളളുവെന്നും കോട്ടയം നസീര്‍ പറഞ്ഞു