പുതുതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനുമുള്ള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധികുടുംബം മാറിനില്‍ക്കുന്നത്
അടുത്തിടെ ഗൗതം അദാനി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് നടത്തിയ പത്രസമ്മേളനത്തിൽ നരേന്ദ്ര ദാമോദർ ദാസ് മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’ എന്ന് പവൻ ഖേര വിശേഷിപ്പിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പവന്‍ ഖേരയെ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ എന്ത് കേസാണ് തന്‍റെ പേരിലുള്ളതെന്ന പവന്‍ ഖേരയുടെ ചോദ്യത്തിന് മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ലഗേജ് പരിശോധിക്കണമെന്ന് പറഞ്ഞാണ് പവന്‍ ഖേരയോട് വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. ഡല്‍ഹി വിമാനത്താവളത്തില്‍ കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധിക്കുകയാണ്.
ഞാന്‍ വെറുമൊരു നാടോടി ഗായിക മാത്രമാണ്. ഈ വലിയ നേതാക്കളുടെ മുന്നില്‍ ഒന്നുമല്ല. ഇത് അസഹിഷ്ണുതയാണ്. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുടെയും വിമര്‍ശനമുന്നയിക്കുന്നവരെയും ഭയപ്പെടുത്തുക എന്നതാണ് അവരുടെ ആശയം.
ടിപ്പു സുല്‍ത്താന്റെ പേര് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. അത് ബിജെപിയായാലും കോണ്‍ഗ്രസായാലും അവര്‍ ടിപ്പു സുല്‍ത്താന്റെ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വികാരമാണ് വ്രണപ്പെടുത്തുന്നത്.