ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങള്‍ എന്നെ വോട്ടുചെയ്ത് അധികാരത്തിലെത്തിച്ചാല്‍ ഞാന്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ഇല്ലെങ്കില്‍ ഡിസംബര്‍ നാലിന് നിങ്ങള്‍ക്കെന്റെ മൃതദേഹം കാണാന്‍ വരാം. എനിക്ക് ഒരു അവസരം നല്‍കണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.
വനിതാ ജനപ്രതിനിധികളെ എംഎല്‍എ മാനസികമായും ലൈംഗികമായും പീഡിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. അന്ന് ആരോപണങ്ങള്‍ നിഷേധിച്ച എംഎല്‍എ തന്റെ സത്പേരിന് കളങ്കം വരുത്തിയ വനിതാ സര്‍പഞ്ച് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിരുന്നു.
ബിആര്‍എസിനെ നിയന്ത്രിക്കുന്ന റിമോട്ട് മോദിയുടെ കയ്യിലാണ്. ആ പാര്‍ട്ടി ബിജെപിയുടെ ബി ടീമാണ്. താന്‍ രാജാവാണെന്നും തെലങ്കാന തന്റെ രാജ്യമാണെന്നുമാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കരുതുന്നത്
കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തവണ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ടെങ്കിലും കവിത ഹാജരായിരുന്നില്ല. പകരം ബി.ആർ.എസ് ജനറൽ സെക്രട്ടറി സോമഭാരത് കുര് ഇ ഡി ഓഫിസില്‍ എത്തി അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ കൈമാറുകയായിരുന്നു.