മകന്‍ കരഞ്ഞുകൊണ്ടാണ് സ്‌കൂളില്‍നിന്ന് വന്നതെന്നും അവന്‍ മാനസികമായി തകര്‍ന്നെന്നും വിദ്യാര്‍ത്ഥിയുടെ മാതാവ് റുബീനയും പറഞ്ഞു. വിദ്യാര്‍ത്ഥികളെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന ശീലം ഈ അധ്യാപികയ്ക്കുണ്ടെന്നും പാഠഭാഗങ്ങള്‍ മറന്നതിന് തന്റെ കുടുംബത്തിലെ തന്നെ മറ്റൊരു കുട്ടിക്കും സമാന അവസ്ഥയുണ്ടായെന്നും റുബീന ആരോപിച്ചു
കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്താണിതെന്നും പൊതുവിദ്യാഭ്യാസ മേഖലയ്ക്കുതന്നെ കിട്ടിയ അംഗീകാരമാണിതെന്നും വി ശിവന്‍കുട്ടി പറഞ്ഞു
ക്ലാസിൽ ഇതുസംബന്ധിച്ച് അധ്യാപകന് വിദ്യാര്‍ത്ഥി ചുട്ട മറുപടി നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിദ്യാർത്ഥിയുടെ പേര് കേട്ടപ്പോൾ തന്നെ മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെയെന്നാണ് അധ്യാപകൻ പറഞ്ഞത്.
മോശമായി പെരുമാറിയ യാത്രക്കാരനോട് താന്‍ പ്രതികരിക്കുന്നത് കണ്ടക്ടര്‍ കണ്ടിരുന്നു. എന്നിട്ടും അയാള്‍ എണീറ്റ് വരാനോ എന്താണ് സംഭവമെന്ന് ചോദിക്കാനോ തയ്യാറായില്ല. കണ്ടക്ടര്‍ ഇത്തരത്തില്‍ പെരുമാറിയത് വളരെ വേദനയാണുണ്ടാക്കിയത്. ഇത്രയും നടന്നിട്ടും ചേട്ടന്‍ എന്താണ് മിണ്ടാത്തതെന്ന് താന്‍ കണ്ടക്ടറോട് ചോദിച്ചപ്പോള്‍