നിങ്ങൾ ആരാണ് എന്താണ് എവിടെയാണ് എന്ന് തുടങ്ങി ഇന്റർനെറ്റിൽ എന്തൊക്കെയാണ് തിരയുന്നത് എന്നതടക്കമുള്ള സകല വിവരങ്ങളും അവര്‍ അറിഞ്ഞു കഴിഞ്ഞു. ഓരോരുത്തരുടേയും ഹൃദയമിടിപ്പ് എത്രത്തോളമുണ്ടെന്നും, പള്‍സ് റേറ്റ് എത്രയാണെന്നുംവരെ അവര്‍ക്കറിയാം.
വാട്സ്ആപ്പ് ബീറ്റ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍തന്നെ പുതിയ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. അടുത്ത ആഴ്ചമുതല്‍ എല്ലാവര്‍ക്കും ലഭിക്കും.
ആപ്പിളിന്റെ iOS മെയിൽ അപ്ലിക്കേഷനിലെ ഗുരുതരമായ അപകടസാധ്യതയാണ് ZecOps കണ്ടെത്തിയത്. ആര്‍ക്കും എവിടെ നിന്നും ഐഫോണിലെ മെയില്‍ ഇന്‍ബോക്സ് ആക്സസ് ചെയ്യാം എന്നതാണ് പ്രധാന പ്രശ്നം.
പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറയുന്നു.
ഫെയ്സ് ഷീൽഡുകളുടെ ഡിസൈന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും, ഇപ്പോള്‍ പ്രൊട്ടക്ടീവ് ഗിയർ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുകയാണെന്നും ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
ഹോണ്ടുറാസ് പ്രസിഡന്റിന്റെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിനായിമാത്രം ഉണ്ടാക്കിയ 3,104 വ്യാജ അക്കൗണ്ടുകളും കമ്പനി നീക്കം ചെയ്തു.
വെബ്‌സൈറ്റ് ജനങ്ങളെ ബോധവല്‍ക്കരിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കാനും, പ്രാദേശികമായി വരുന്ന വാര്‍ത്തകള്‍ കൈമാറാനുമാണ് ഉദ്ദേശിക്കുന്നത്.
ആദ്യ ഓൺലൈൻ വിൽപ്പനയിൽ എത്ര യൂണിറ്റ് ഫോണുകളാണ് വിറ്റുപോയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കൊറോണ വൈറസ് ഭീഷണി വലിയ തോതില്‍ ഉയര്‍ന്നതിനാല്‍ ഓണ്‍ലൈന്‍ ഇവന്റ് നടത്തിയാണ് ഫോണ്‍ രംഗത്തിറക്കിയത്.
1975-ലാണ് ബില്‍ ഗേറ്റ്സും സുഹൃത്ത് പോള്‍ അലനും ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയാക്കി മൈക്രോസോഫ്റ്റിനെ മാറ്റിയ ബില്‍ ഗേറ്റ്സ് പടിയിറങ്ങുമ്പോള്‍ ഐതിഹാസികമായ ഒരധ്യായത്തിനാണ് വിരാമമാകുന്നത്.
മൂന്നു ലക്ഷത്തോളം ഓസ്‌ട്രേലിയക്കാരുടെ സ്വകാര്യതയെയാണ് ഫെയ്‌സ്ബുക്ക് ഗുരുതരമായി ലംഘിച്ചതെന്ന് ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ്.
റിസർവ് ബാങ്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്തിറിക്കിയത്. മാർച്ച് 16 ശേഷം ഈ കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താനാവില്ല
ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉള്ള വാട്സ്ആപ്പ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്.