ലോകമാകെ പ്രശംസിച്ച കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളെയാണ് ഇരുവരും വിമർശിക്കുന്നതെന്നും കാനം രാജേന്ദ്രൻ
പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും യെദ്യൂരപ്പ
കുവൈത്തിൽ 55 പേർക്കും ഖത്തറിൽ 166 പേർക്കും രോഗം സ്ഥിരീകരിച്ചു.
ചികിത്സയിലുണ്ടായിരുന്ന ബ്രീട്ടിഷ് സ്വദേശിയുൾപ്പെടെയാണ് ഡിസ്ചാർജ് ചെയ്തത്
യുഎഇയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കുവാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
അബ്ദുള്‍ അസീസ് മരിച്ചതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് പോത്തൻകോടും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നത്.
അന്തര്‍ സംസ്ഥാന യാത്രാ സര്‍വീസുകളും നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഒഡിഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചരക്കുലോറികളുടെ വരവു പോക്ക് സുഗമാമാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്നും സര്‍ക്കാര്‍ വക്തമാക്കിയിട്ടുണ്ട്
ആദ്യഘട്ടത്തില്‍ ആദിവാസി ഊരുകളിലെ കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്യുക.
കാസർകോട് ജില്ലക്കാരായ രതീഷ്, രാജേഷ്, സുമിത്, മിഥുൻ എന്നിവരെയാണ് പൊലീസുകാർ മർദ്ദിച്ചത്.
ലോക്ഡൗണിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 117 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തളങ്കര സ്വദേശിനി തസ്ലീമക്കാണ് ചികിത്സ നിഷേധിച്ചത്. ആശുപത്രിയിൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിച്ചില്ലെന്നാണ് പരാതി