രാത്രി 11 മണിയോടെ ഭാര്യ, മക്കള്‍, നിയമോപദേശകര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് താരം റിയാദിലെത്തിയത്. എന്നാല്‍ റൊണാള്‍ഡോയെ കാണാന്‍ മാധ്യമങ്ങൾക്കോ ആരാധകർക്കോ അനുവാദം ലഭിച്ചിരുന്നില്ല. അതേസമയം, മര്‍സൂല്‍ പാര്‍ക്കില്‍ വന്‍സ്വീകരണമാണ് സൗദി സ്‌പോര്‍ട്‌സ്, അല്‍ നസര്‍ ക്ലബ് അധികൃതര്‍ റൊണാള്‍ഡോയ്ക്ക് ഒരുക്കിയിരിക്കുന്നത്.
ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രം അല്‍ നസര്‍ ട്വീറ്റ് ചെയ്തു.റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല, രാജ്യത്തെ യുവതലമുറയ്ക്കും പ്രചോദനമാകുമെന്നാണ് അല്‍ നസറിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ കുറിച്ചിരിക്കുന്നത്.
അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസനിൽ നിന്നാണ് 'എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ' എന്നു പെലെയ്ക്കു പേര് ലഭിച്ചത്. എന്നാല്‍ പെലെ എന്ന വിളിപ്പേര് വീണതിന് ഐതിഹ്യതുല്യമായ ഒരു കഥയുണ്ട്. ട്രസ് കോറകോസിലെ ക്ലബ്ബായ 'വാസ്കോ ഡ ഗാമ'യുടെ ഗോളി ബിലെയുടെ
ഖത്തറില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മെസ്സി. അതിനാലാണ് അദ്ദേഹം താമസിച്ച മുറി മ്യൂസിയമാക്കാന്‍ തീരുമാനിച്ചത്. ഇത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. കൂടാതെ മെസ്സിയും സംഘവും താമസിച്ച
ലോകക്കപ്പ് സ്വപ്നവുമായി ഖത്തറിലെത്തിയ ബ്രസീല്‍ ടീം ലോകത്താകെയുള്ള ആരാധകരെ നിരാശരാക്കിക്കൊണ്ട് സെമി ഫൈനലില്‍ ക്രോയേഷ്യയോട് പരാജപ്പെട്ട് കളിക്കളം വിടുകയായിരുന്നു. ഈ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ പുറത്തുകടന്നിട്ടില്ല. അടുത്ത യു എസ് എ ലോകക്കപ്പിലെങ്കിലും ഫൈനലിലെത്താനും കപ്പടിക്കാനും
മെസ്സി കപ്പില്‍ ഉമ്മ വെക്കുന്ന ചിത്രത്തോടൊപ്പം ഫിഫ ട്വീറ്റ് ചെയ്തത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിനു പിന്നാലെ ഫിഫ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വിഡിയോക്കൊപ്പമാണ് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാന്‍സിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്.