1927 ജൂലൈ 17 ന് കേരളത്തിലെ നിരണം ഗ്രാമത്തില്‍ ജനിച്ച അന്നക്ക് ബുദ്ധിമുട്ടുകള്‍ക്കിടയിലും ഐഎഎസ് ഓഫീസറുടെ കുപ്പയം അണിയാന്‍ സാധിച്ചു. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദമെടുത്തു. 1950ലാണ് സിവില്‍ സര്‍വ്വീസ് പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കുട്ടികൾക്കും കൊവിഡ് ബാധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ കുട്ടികളിൽ ഭൂരിഭാഗവും ടെസ്റ്റിന് വിധേയമായിരുന്നില്ല. കുട്ടികളെ രോഗം ഗുരുതരമായി ബാധിച്ചിരുന്നില്ല.
വൈറസിന്റെ പരിവർത്തനത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ കൂടുൽ ശ്രമങ്ങൾ ഉണ്ടാകണം. രണ്ടാം ലോക്ഡൗൺ പിൻവലിച്ചപ്പോൾ ആളുകളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നും നിന്നും നമ്മൾ ഒന്നും പഠിച്ചില്ലെന്നാണ് തോന്നുന്നത്.
പ്രായപരിതി അനുസരിച്ച് സര്‍ട്ടിഫിക്കേഷനില്‍ മാറ്റം വരുത്താനുളള വ്യവസ്ഥകളും കരടിലുണ്ട്. യു/എ സര്‍ട്ടിഫിക്കേഷനില്‍ പ്രായമനുസരിച്ച് മൂന്ന് കാറ്റഗറിയായാണ് തിരിക്കുക. ഏഴ് വയസിനു മുകളില്‍, 13 വയസിനു മുകളില്‍, 16 വയസിനു മുകളില്‍ എന്നിങ്ങനെയാണ് നിര്‍ദേശിച്ചിട്ടുളള കാറ്റഗറികള്‍.
ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 11,361 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 8,633 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 9,798, കര്‍ണാടകയില്‍ 5,783 ആളുകള്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
പാകിസ്ഥാനില്‍ ജനിച്ച മില്‍ഖാ വിഭജന കാലത്താണ് ഇന്ത്യയില്‍ എത്തുന്നത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം പഞ്ചാബ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും സ്‌പോര്‍ട്‌സ് ഡയറക്ടറായും മില്‍ഖ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്ലറ്റാണ്.