ഈ അപ്ഡേഷന്‍ ലഭ്യമായി തുടങ്ങുമ്പോള്‍ ഉപയോക്താക്കൾ ഗൂഗിള്‍ ഡോക്‌സിൽ ഒരു ഐക്കൺ കാണാന്‍ സാധിക്കും. ഇതില്‍ ഹെൽപ്പ് മി റൈറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഉപയോക്താകള്‍ എന്താണ് തിരയുന്നതെന്ന് അനുസരിച്ചാണ് ടോപ്പ് റിസള്‍ട്ട് ലഭ്യമാവുക. മെയിലുകളും അതിൽ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലുകളും ഇത്തരത്തിൽ എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഫീച്ചറിലൂടെ സാധിക്കും.
തുടക്കത്തില്‍ യു എസിലും യു കെയിലും മാത്രം ലഭ്യമായിരുന്ന ബാര്‍ഡ് ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 180 രാജ്യങ്ങളില്‍ ലഭ്യമാണ്. ഇംഗ്ലീഷ് കൂടാതെ കൊറിയന്‍, ജപ്പാനീസ് ഭാഷകളും ബാര്‍ഡിന് വഴങ്ങും
നിലവിൽ പാസ്‍വേഡ് ഓർമിച്ചുവയ്ക്കാൻ സംവിധാനങ്ങളുണ്ടെങ്കിലും അത്ര സുരക്ഷിതമല്ല. എന്നാൽ പാസ്‍കീ കൂടുതൽ സുരക്ഷിതമാണ്.
മനുഷ്യബുദ്ധിക്ക് സമാനമായി വിവേകം, തിരിച്ചറിയല്‍, തീരുമാനമെടുക്കല്‍, സംസാരിക്കല്‍, വിശകലനം ചെയ്യല്‍, വിവര്‍ത്തനം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കംപ്യൂട്ടറുകള്‍ അല്ലെങ്കില്‍ റോബോട്ടുകള്‍ പ്രാവര്‍ത്തികമാക്കുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.
ഇത്തരം ആപ്പുകള്‍ നിരവധി ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നുണ്ടെന്നും അതിനാല്‍ പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ പാലിക്കാത്ത ആപ്പുകളാണ് നിരോധിച്ചതെന്നും ഗൂഗിള്‍ അറിയിച്ചു.
ഗ്ലോബൽ കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മകാഫീ (MacAfee) ആണ് ഇത്തരം മൊബൈല്‍ ആപ്ലിക്കേഷന്‍സ് കണ്ടെത്തിയത്.
ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധ ലഭിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (കൃത്രിമ ബുദ്ധി) ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്നും സി ഇ ഒ വ്യക്തമാക്കി.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം.
ഉല്‍പ്പാദനക്ഷമത കൂട്ടുക, ആശയങ്ങൾ ത്വരിതപ്പെടുത്തുക, ജിജ്ഞാസ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ബാര്‍ഡ് നിങ്ങളിലേക്കെത്തുകയാണ്. ഇതും ഒരു ചരിത്രമാകും' എന്ന് ബാര്‍ഡിന്‍റെ ഔദ്യോഗിക ലോഞ്ചിനു മുന്നോടിയായി ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് സിസി ഹ്സിയാവോ പറഞ്ഞു.
ഓപ്പണ്‍ എ ഐ വികസിപ്പിച്ചെടുത്ത ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാലാണ് റോബോട്ടുകളെയും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ഗൂഗിള്‍ അറിയിച്ചു. കഫേ വൃത്തിയാക്കുക, മാലിന്യത്തില്‍ നിന്നും പുനര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി അതിനെ വേര്‍തിരിക്കുക,
അവസാനിപ്പിച്ച് പുതിയ നിയമനം ആരംഭിച്ചുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഗൂഗിൾ ഇന്ത്യ ലിങ്ക്ഡ്ഇനിൽ ഒന്നിലധികം ജോലി ഒഴിവുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജീവനക്കാരുമായി അടുത്തിടെ നടന്ന മീറ്റിങ്ങിൽ ‘സീനിയർ വൈസ് പ്രസിഡന്റ്’ തലത്തിന് മുകളിലുള്ള എല്ലാവരുടെയും വാർഷിക വരുമാനത്തിലും ബോണസിലും ഗണ്യമായ കുറവുണ്ടാകുമെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിളില്‍ ജോലി ചെയ്യുന്ന 6 ശതമാനം ആളുകളെയാണ് പിരിച്ചുവിട്ടത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഇനിയും കാലതാമസം വരരുതെന്നും മികച്ച തീരുമാനങ്ങളിലൂടെ മാത്രമേ കമ്പനിയ്ക്ക് ഉയര്‍ന്നുവരാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തയ്യാറെടുക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗൂഗിള്‍ റിമൂവ് ചെയ്ത ആപ്ലിക്കേഷന്‍ 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്‌തതിനാല്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈ-സ്പീഡ് ക്യാമറ സ്മാർട്ട് ടാസ്ക് മാനേജർ, ഫ്ലാഷ്‌ലൈറ്റ്+
വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെയും കമ്പനിയുടെ അനൂകൂല്യങ്ങള്‍ നിരസിക്കുകയും ചെയ്യുന്നവരെ കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നും ജീവനക്കാരുടെ അഭ്യര്‍ഥനമാനിച്ചും ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം നീട്ടിയിരുന്നു.
2500 വര്‍ഷത്തിലധികം പഴക്കമുളള ചരിത്രപ്രാധാന്യമുളള ഭാഷയാണ് കന്നഡ. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയായി കന്നഡയെ ചിത്രീകരിക്കുന്നതിലൂടെ കന്നഡികരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്ന് കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു.
ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ റോയല്‍റ്റി നല്‍കണമെന്ന നിലപാടാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാറും ഗൂഗിളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്
ഗൂഗില്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു എന്ന് പരാതി,ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍പേയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിള്‍ കമ്പനി അതിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് പരാതി
പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം, പേടിഎം ഫസ്റ്റ് ഗെയിം ഫാന്റസി അപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കംചെയ്‌തു.
2030ഓടെ പൂര്‍ണ്ണമായും കാർബൺ ന്യൂട്രലാകുക എന്നതാണ് ഫേസ്ബുക്കിന്റെ ലക്‌ഷ്യം . ഇതിനായി കാർബൺ നീക്കംചെയ്യാനുള്ള സാങ്കേതികവിദ്യയുടെ വികാസത്തിനും അത് നടപ്പില്‍ വരുത്തുന്നതിനും തങ്ങള്‍ കഴിയുന്നത്ര പരിശ്രമിക്കുമെന്നും ഫേസ്ബുക്ക് പറയുന്നു.
വരും മാസങ്ങളില്‍ ഓഫീസുകള്‍ വീണ്ടും തുറക്കുമെന്ന് നിരവധി സാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ ജീവനക്കാരെയും വിദൂര ജോലിയില്‍ അനിശ്ചിതമായി തുടരാന്‍ അനുവദിക്കുമെന്ന നിലപാടിലാണ് ട്വിറ്റര്‍.
പ്രൈവറ്റ് മോഡില്‍ ബ്രൗസ് ചെയ്യുമ്പോള്‍ തങ്ങളുടെ തിരയല്‍ ചരിത്രം (Browsing History) ട്രാക്കുചെയ്യപ്പെടുന്നില്ലെന്നാണ് പലരുടേയും ധാരണ. എന്നാൽ അത് അങ്ങനെയല്ലെന്നാണ് Google പറയുന്നത്. ശേഖരിക്കുന്ന വിവരങ്ങളെ കുറിച്ച് നേരത്തെതന്നെ പറയുന്നുണ്ടെന്നും, അത് നിയമവിരുദ്ധമല്ലെന്നുമാണ് സെർച്ച് എഞ്ചിൻ വ്യക്തമാക്കുന്നത്.
വെബ്‌സൈറ്റ് ജനങ്ങളെ ബോധവല്‍ക്കരിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കാനും, പ്രാദേശികമായി വരുന്ന വാര്‍ത്തകള്‍ കൈമാറാനുമാണ് ഉദ്ദേശിക്കുന്നത്.