വെങ്കട്ട് പ്രഭുവാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സംവിധാനം ചെയ്യുന്നത്. അതിനുശേഷം ഒരു ചിത്രത്തില്‍ക്കൂടി അഭിനയിച്ചതിനുശേഷം അഭിനയം നിര്‍ത്തുമെന്നും പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു
അജിത് നായകനായ തുനിവ് എന്ന ചിത്രം കാണാനെത്തിയ ആരാധകന്‍ കൊല്ലപ്പെട്ടതോടെയാണ് തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുളള ഷോകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ചിത്രത്തിന് രാവിലെ 9 മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ അഞ്ച് പ്രദര്‍ശനം അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.
സിനിമയിലൂടെ പ്രശസ്തി നേടിയാല്‍ രാഷ്ട്രീയത്തിലേക്ക് വരാമെന്നാണ് ചില നടന്മാര്‍ കരുതുന്നത്. സാമൂഹ്യ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാതെ രാഷ്ട്രീയത്തിലിറങ്ങി വോട്ടുനേടി അധികാരത്തിലെത്താമെന്ന് നടന്മാര്‍ കരുതുന്നു
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്കിന്‍, ഗൌതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യൂവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 3 ന് സിനിമയുടെ ഒരു പ്രേമോ വീഡിയോ പുറത്തുവിടുമെന്നാണ് സൂചന.
ഗലാട്ടയുടെ പ്രോഗ്രാമില്‍ വച്ചാണ് ദളപതി 67ൻ്റെ ഭാഗമാണ് താന്‍. ലോകേഷ് അനുമതി നല്‍കിയതിനാലാണ് താന്‍ ഇക്കാര്യം പ്രേക്ഷകരോട് പറയുന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു. അതേസമയം, ലോകേഷ് കനകരാജിന്റെ ഹിറ്റ് ചിത്രങ്ങളായ കൈതിയുടെയും വിക്രമിന്റെയും തുടര്‍ച്ചയാണ് പുതിയ ചിത്രമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ലോകേഷ് ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
ദളപതി 67' നൂറു ശതമാനം തന്‍റെ സിനിമയായിരിക്കുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. തങ്ങള്‍ ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്റര്‍ ആയിരുന്നു. ആ സിനിമയുടെ 50% വിജയിയുടെയും 50% തന്‍റെയുമായിരുന്നുവെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ഗലാട്ടയുടെ പ്രോഗ്രാമിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.
'ബീസ്റ്റ് സാമ്പത്തിക വിജയം നേടി മുന്നേറുമ്പോഴും തനിക്ക് സംതൃപ്തി നല്‍കിയില്ല. സിനിമയിലെ പാട്ടുകള്‍ വളരെ ആസ്വദിച്ചു. എന്നാല്‍ സിനിമ പാട്ടിന്‍റെ അത്രയും പോരായിരുന്നുവെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. സംവിധായകര്‍ എപ്പോഴും അവരുടെ കഴിവുകള്‍ മനസിലാക്കി വേണം സിനിമകള്‍ ചെയ്യാന്‍. അതിനായി അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താം.
ഒരു മാളില്‍ തീവ്രവാദികള്‍ കയറുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. വിജയിക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ,
എന്റെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഏത് മതത്തില്‍ വിശ്വസിക്കണം, ഏത് ആചാരങ്ങള്‍ അനുഷ്ഠിക്കണം തുടങ്ങിയ ഒരു കാര്യങ്ങളിലും അവര്‍ ഇതുവരെ ഒരു നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടില്ല. ഞാന്‍ എന്റെ കുട്ടികളെയും ഇതുതന്നെയാണ് പഠിപ്പിക്കുന്നത്'- വിജയ് പറഞ്ഞു.
വോട്ടവകാശം കൃത്യമായി ഉപയോഗപ്പെടുത്തുന്ന നടന്മാരില്‍ ഒരാളാണ് വിജയ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈക്കിളില്‍ എത്തി വിജയ് വോട്ട് രേഖപ്പെടുത്തിയത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇന്ധനവില വര്‍ദ്ധനക്കെതിരെ വിജയ്‌യുടെ പ്രതിഷേധമായി സൈക്കിള്‍ യാത്രയെ വിശേഷിപ്പിച്ചിരുന്നു.
നേരത്തേ, തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും യോഗം ചേരുകയും ചെയ്യുന്നതില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ അടക്കമുള്ള പതിനൊന്നു പേരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. '
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെയാണ് പ്രച്ചരിക്കുന്നതെന്നാണ് 'സായം' സിനിമ പറയുന്നത്. സമൂഹത്തിനുപകാരപ്പെടുന്ന സിനിമ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. അതോടൊപ്പം, തന്‍റെ മകന്‍ വിജയിയെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ കോളത്തില്‍ തമിഴന്‍
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് താരങ്ങളുടെ ദുരിതാശ്വാസ സംഭാവനയെകുറിച്ചുള്ള ചര്‍ച്ചവരുന്നത്.